ആറാം താമ്പുരാൻമാർ...
ട്വന്റി ട്വന്റിയുടെ ചെറുപ്പം അതു കളിക്കാനെത്തുന്നവരിലേക്കു പടരുന്നതു സ്വാഭാവികം. മരണക്കിണറിലെ ബൈക്ക്റൈഡറെപ്പോലെ, സാഹസികതകൾക്കു മടിച്ചുനിൽക്കാത്ത, ചോരത്തിളപ്പുള്ള താരങ്ങൾതന്നെയാണ് കുട്ടിക്രിക്കറ്റിന്റെ പ്ലസ് പോയിന്റ്. എങ്കിലും, ചിലരുണ്ട്. വീഞ്ഞുപോലെ, പഴക്കം കൂടുന്തോറും വീര്യമേറുന്നവർ. ബാറ്റും ബോളും കയ്യിലേന്തി കളത്തിലിറങ്ങിയാൽ ആവേശത്തിന്റെ അമിട്ട് പൊട്ടിക്കാൻ കെൽപ്പുള്ളവർ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ